Friday 25 February 2011

AYYAAN .......ENTE PENGALE NINAKKAY...

തോരാതെ പെയ്യുന്നെന്‍
മിഴി കോണില്‍ നിന്നും......
എവിടെ എന്‍ സഖി
നീയും എന്‍ പൈതങ്ങളും............?
നിന്നെ തേടി ന്ഹാന്‍ 
അലങ്ഹില്ലേ ഈ 
വഴിയോരമെല്ലാം

വിചനമീ ......
വഴിയോരമെങ്കിലും
നിഴല്‍  പാടുകളില്‍ 
നിന്നെ തേടുമീ
മിഴിയിണകള്‍.....
കലങ്ങിയേറെ.........
കാഴ്ച മങ്ങി ........
എങ്കിലും ഓരോ
പാദവടിവും
അളന്നു നോക്കിന്ഹാന്‍
കരിയില പൊഴിയു മാവഴികളില്‍

ഒരു കലാപത്തിന്റെ
ശേഷിപ്പാനിതെല്ലാം.......
പാലായനത്തിന്റെ വഴിതാരില്‍
നിന്റെ പാദങ്ങളിടരിയോ.....?
ചെന്നായ്ക്കള്‍ നിന്നെ
കടിച്ചു കീറിയോ.........?
കുന്നിന്‍ ചെരുവിലെ
നേരിയ പച്ചപ്പില്‍...
ചെളി കുണ്ടില്‍.......
ഒരു പുരുഷാരവം......
ആര്തലക്കുന്നു
ഒരു പിടി ചോറിനായ്.........

പ്രിയേ........
നമ്മുടെ പ്രേമ വല്ലരിയില്‍
തളിര്‍ത്ത പൂകളെവിടെ .........?
പുരുഷാരവതിന്‍
കാല്‍ച്ചുവട്ടില്‍.........ഓരോ
വറ്റും
പെറുക്കി  എടുക്കുന്നതവരാണോ......?
ശോഷിച്ച കൈകള്‍
ഉന്തിയ വയറു മായി .....
അന്ന തിനായ്  കേഴുന്നത്
എന്നില്‍ കിളുര്‍ത്ത 
പൈതങ്ങലോ.........സഖി........? 
എന്റെ മിഴി കോണില്‍
കരയുവാനിനി.........
കണ്ണ് നീരില്ലല്ലോ മക്കളെ.......










   



Thursday 24 February 2011

kilikonchal

പുറത്തു മന്ഹു പെയ്തു കൊണ്ടേ ഇരിക്കുന്നു .
എന്റെ ചിറക് ഒടിന്ഹത്തിനു   ശേഷം.......എന്റെ അനിയന്‍ കിളിയാണ്.
എന്റെ തിന തേടി പോവുന്നത്.....
ഓരോന്നോര്‍ത്തു ന്ഹാന്‍ പുറത്തേക്കു നോക്കി ഇരിപ്പായി......
അകലെ നിന്നും അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍
മന്ഹുപാളികള്‍ ചില്ല് പോലെ തിളങ്ങുന്നുണ്ട്.....
ഹായ് ........മഴവില്ല് പോലെ.....
കൂട്ടില്‍ നിന്നും പാളി നോക്കി.....
ആ .......മുറിന്ഹ ചിറകിനു വേദന അല്പം കൂടെ  വര്ധിച്ചല്ലോ......
അനിയന്‍ എപ്പോഴെതും.....
അതോ അവനും ഏതെങ്കിലും കാടാളന്റെ  അമ്പില്‍ തരന്ഹോ........
അതോ വലയില്‍  കുടുങ്ങിയോ......
മുറിവുകളില്‍ അരിച്ചു നടക്കുന്ന ഉറുമ്പിന്‍ കൂട്ടത്തെ അവന്‍ കൊത്തി അകറ്റും .....മുറിവ് വേദനിപ്പിക്കാതെ.....
തണുപ്പ് മാംസതിലൂടെ അരിച്ചിരങ്ങുന്ന്ട്......
ഇനി എന്നാണ് നീ വരിക....
അതോ നീ വല്ല ഇണ കിളികളുടെയും കൂടെ പറന്നു പോയോ.........
എന്തായാലും ന്ഹാന്‍ ഇവിടെ കാതോര്തിക്കും
മന്ഹുകാലം തീരട്ടെ....
എന്റെ മുറിവോന്നുനങ്ങട്ടെ ..........
എനിക്കും പറക്കണം വീണ്ടും ആ നീലാകാശത്തില്‍............
അവിടെ എത്ര എത്ര കിളികള്‍ ഉണ്ടാവും 
 മന്ഹുകാലം കഴിന്ഹാല്‍..........
നീയും വരില്ലേ അപ്പോഴേക്കും......... 



Sunday 20 February 2011

PUZHA OZHUKUNNU


ഒഴുകുവാതിരിക്കനവുന്നില്ല
നീ എന്നില്‍ ആര്‍ത്തു പെയ്യുമ്പോള്‍
നിന്റെ നേര്‍ത്ത കൈകളാല്‍
തലോടുമ്പോള്‍
എന്തൊരു  ആനനംധമാനെനിക്ക് ....
ഒഴുകി ന്ഹാനോന്ന
കടലിലെത്തുമ്പോള്‍
എന്തൊരു ഘോഷമാനെങ്ങും
ആടി തിമിര്കും തിരമാലകള്‍
മാടി വിളിക്കുന്നു
ഇനിയും നീ വരേണം
നിന്റെ പഞ്ചാര തരി
മണല്‍ കുന്ഹുങ്ങളെ
ഒത്തിരി വേണമെനിക്ക്
തീരതിലിരുത്തി
കൊഞ്ചികാന്‍



 

Saturday 19 February 2011

ATOM

ഈ തവണ കിട്ടാന്‍ സാധ്യത ഇല്ല .........
വെറുതെ  യുനിയന്‍ പ്രവര്‍ത്തനവുമായി നടന്നു ........
ഏതായാലും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം കരുതി അവന്‍ യാത്ര പുറപ്പെട്ടു...........
ഇന്റര്‍വ്യൂ കൊല്ലത്ത്‌ വച്ചായത് കൊണ്ട് സ്റ്റേഷനില്‍ ന്ഹാന്‍ നേരത്തെ എത്തി.....
സ്റ്റേഷനില്‍ നിന്ന് തന്നെ കുളിയും മറ്റും കഴിന്ഹാല്‍ റൂമിന്റെ കാശു ലാഭികാം .........
ഇനി നേരെ.....ചിന്ന കടയിലേക്ക് പോവണം
 അവിടെ വച്ചാവാം പ്രാതല്‍ .......
ഏതോ ഒന്ന് രണ്ടു ട്രെയിനുകള്‍  വന്നിട്ടുണ്ട്  അതാണ്‌ ഇത്ര തിരക്ക്.......
തിരക്കിനിടയില്‍ കൂടെ ന്ഹാന്‍ അവളെ കണ്ടു.......വിനീത
അവളും എം എസ്‌സി കഴിന്ഹതാനല്ലോ.....
കാലിക്കറ്റ്‌ യൂനിവേര്സിട്യില്‍ ആയിരുന്നു അവള്‍ ........
"വിനീത "  .........ന്ഹാന്‍ വിളിച്ചത് കേട്ട് അവള്‍ തിരിഞ്ഹു നോക്കി.........
"നിനക്കും ഉണ്ടല്ലേ ഇന്റര്‍വ്യൂ "...........
.ന്ഹാന്‍ ഏട്ടന്‍ വരുന്നത് നോക്കുകയാ........അടുത്ത ട്രെയിനില്‍ വരാം എന്ന് പറഞ്ഹതാണ്......."അകെ വെപ്പ്രാള  പെട്ടാണ് അവള്‍ നടക്കുന്നത്......അല്ല ഓടുന്നത്......
അവളുടെ വാക്കുകള്‍ കേട്ട്.........എന്തോ പറയാന്‍ മുതിര്‍ന്ന എന്നെ ഒരു താടിയുള്ള ഏട്ടന്‍ കൈയില്‍ പിടിച്ചു വലിച്ചു......
"ആകാശിന്റെ ജ്യേഷ്ടനാണ്........" ന്ഹാന്‍ അആധ്യമായി കാണുകയാണ് "അവനു ഒരബദ്ധം പറ്റി........അയാള്‍ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഹു.......... അവന്‍ പോയി........മരിച്ചു പോയി......."
ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ ന്ഹെഞ്ചിലെക്കയാള്‍   ചാന്ഹു........
എന്റെ മനസ്സും ഒന്ന് പിടന്ഹു........
അപ്പോഴും അവള്‍ പ്ലാറ്റ് ഫോര്മിലൂടെ ഓടി ഓരോ കമ്പാര്‍ട്ട്മെന്റിലും   
നോക്കുകയാണ്.......... ആകാശേട്ടനെ കാണുന്നില്ലല്ലോ....  
ന്ഹാന്‍ അയ്യാളെ  മാറ്റി........ അവളുടെ അടുത്തേക്ക്  ചെന്ന്.........
"നമുക്ക് ലേറ്റ് ആവണ്ട........ഇന്റര്‍വ്യൂ സ്ഥലത്തേക്ക് പോവാം "..........
മനസ്സിലാ മനസ്സോടെ എന്നെ അവള്‍ പിന്തുടര്‍ന്നു.........
                   വളരെ സന്തോഷത്തോടു കൂടിയായിരുന്നു ന്ഹങ്ങള്‍ കൂടുകാരെല്ലാവരും അവളുടെ വിവാഹത്തിന് പോയത്......പ്രേമവിവാഹമായിരുന്നു......
ഇടക്കുള്ള തോടിലൂടെ തോണിയിലായിരുന്നു ന്ഹങ്ങള്‍ എല്ലാവരും യാത്ര ചെയ്തത്........രാമുട്ടി മാഷും കൂടെ ഉണ്ട്..........മാഷില്ലാതെ നഹങ്ങല്ക് ഒരു രസവും ഇല്ല ............ 
മാഷ്‌ ഒരു ഹീറോയെ പോലെ തോണിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്..........
തോടായത് കൊണ്ടു ഇരു വശവും ഉള്ള തെങ്ങുകള്‍ ചാന്ഹു തോട്ടിലേക്ക് വളര്‍ന്നു നില്പുണ്ട്.......
"അയ്യോ മാഷതല........... "
പെണ്‍കുട്ടികളില്‍ ആരോ പറഞ്ഹതും സാറ് തല കുനിച്ചു .......
"കണ്ടോ ഇങ്ങിനെയാ.......മാഷതല........."
എല്ലാവരും ആര്‍ത്തു ചിരിച്ചു....
തലേ ദിവസം ആയതു കൊണ്ടു.....ന്ഹണ്ട് കറിയും കല്ലിന്മേല്‍ കായയും ഒക്കെ ഉണ്ട്..........
"കള്ള് കൂടെ ഉണ്ടായിരുന്നെങ്കില്‍........... "
വീണ്ടും ചിരി
ചിരിക്കാന്‍  എന്തെങ്കിലും ഒന്ന് മതി...........അവന്‍ ദേഷ്യപെട്ടു
"വല്യച്ഛന്റെ ഓരോ കാര്യം..........."അടി തുടരെ തുടരെ അവന്റെ നേര്‍ക്കായിരുന്നു.
"ഇനി അവന്‍ മിണ്ടില്ല............"  മാഷാണ്
            ഡിഗ്രി കഴിന്ഹു.......എം എസ്‌ സി ......പോവണം എന്ന് വാശി ആയിരുന്നു......വീട്ടില്‍ എല്ലാവരും കൈമലര്‍ത്തി.....ചെറിയേട്ടന്‍ മാത്രം   കൂടെ നിന്നു..........
ഓരോന്നാലോചിച്ച്......മയങ്ങി പോയി.....
വിളികേട്ടാണ് ഉണര്‍ന്നത്......ആകാശാണ്   ......
"വിനീത ഇനി പഠികണ്ട എന്നാണ് പറയുന്നത്........ന്ഹാന്‍ ആണെങ്കില്‍ ഒരു മത്സ്യ തൊഴിലാളി ......അവള്‍ പഠിക്കണം.......ഫോം ന്ഹാന്‍ വാങ്ങിച്ചിട്ടുണ്ട്...........എല്ലാ സ്ഥലത്തും കൊടുക്കണം.........ഹോസ്റ്റലില്‍ നിര്‍ത്തി ആയാലും ന്ഹാന്‍ പഠിപ്പിക്കും.........എന്നെ കെട്ടിയത് കൊണ്ട്  അവള്‍ മോശമാവരുത്......."എന്റെ മനസ്സില്‍ ആകാശിനോടുള്ള ആദരവ് വര്‍ദ്ധിക്കയായിരുന്നു.
ഇവിടെ ന്ഹാന്‍ പോരാടുകയാണ്.............
സ്റ്റേണ് പുറത്തു വന്ന നഹങ്ങള്‍ ഒരു ഓടോ വില്‍   കയറി....
യാത്ര പുറപെട്ടു..........
എന്താണ് പറയുക...........ആകാശിന് എന്ത്പറ്റി.....ആത്മഹത്യ.....ആയിരിക്കും..പഠിപ്പുള്ള കുട്ടിയെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിക്കാനില്ല........എന്റെ മനസ്സില്‍ ഓരോ സംശയങ്ങള്‍ കുമിന്ഹുകൂടി..........
ചിന്നകടയില്‍ ഓടോ ഇറങ്ങി ആദ്യം ഒരു ചായ കുടിക്കാന്‍ തീരുമാനിച്ചു.....
ഇടയ്ക്കു കിട്ടിയ അഞ്ചു മിനുട്ടില്‍ ഏട്ടന്‍ എന്നോട് കാര്യങ്ങള്‍  പറഞഹു തുടങ്ങി .......

  "ഒരു പനി വന്നതാണ്‌.........മെഡിക്കല്‍  കോളേജില്‍ കാണിച്ചു....അതാണ്‌ ഇതിനെല്ലാം കാരണം..........അയാള്‍ വീണ്ടും വിതുംബുകയാണ്‌.......  "ന്ഹങ്ങളുടെ സംസാരം നിര്‍ത്തേണ്ടി വന്നു......
ഇഡ്ഡലിയില്‍   ചായ ഒഴിക്കുന്ന വിനീതയെ കണ്ടപ്പോള്‍.....ന്ഹാനും വിതുമ്പി പോയി.....ഏട്ടന്‍ ചായ കുടി നിര്‍ത്തി എണീറ്റ്.......
"എടൊ പണ്ട് നീ എന്നെ "ആറ്റം" എന്ന് വിളിച്ചു കളിയാക്കാരില്ലേ......അതുപോലെ ആകാശേട്ടനും.........ആറ്റംആയി  .....
ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട്........നിനക്കൊന്നും കാണാന്‍ പറ്റില്ല........പ്ലേറ്റില്‍ കൈ കൊണ്ട് ഒരു അടി അടിച്ചു ..........ഇഡ്ഡലി
പ്ലേറ്റില്‍ നിന്നും തെറിച്ചു പോയി............തല്‍കാലം ചായകുടി നിര്‍ത്തി ന്ഹങ്ങള്‍ ഇറങ്ങി........
അസിസ്റ്റന്റ്‌ ദിരെക്ടരുടെ ഓഫീസില്‍ എത്തിയപ്പോള്‍ വേറെയും സുഹൃത്തുക്കളെ അവള്‍ക്കു കിട്ടി........വ്യക്തമല്ലാത്ത  രീതിയില്‍ അവള്‍ സംസാരിച്ചു തുടങ്ങി.......
"പനി ആണെന്നറിയാതെ അവര്‍....മാനസികരോഗത്തിന് ചികിത്സിച്ചു........കരണ്ട് അടിപ്പിച്ചു..........രണ്ടു മൂന്ന് പ്രാവശ്യം.............മൂന്നാമ്മത്തെ തവണ പോവുമ്പോള്‍ എന്നോട് പറഞഹു..........."വിനീതയെ നോക്കണം" എന്ന്...........ഇത്ര പെട്ടന്ന് പോവും എന്ന് കരുതിയില്ല......."

'എടോ ഈയ്യി ഇങ്ങോട്ടൊന്നു വാ........"എന്നെയാണ്

'ഈ ഫോര്മില്‍ ഇവര്‍ എന്തെകെയോ ചോദിക്കുന്നു...........എന്റെ ജന്മദിനം എന്നാണ്.........എനിക്ക് മനസ്സിലാവുന്നില്ല...........നീ ഇതൊന്നു പൂരിപ്പിച്ചാ  ......"
എല്ലാം എന്നെ ഏല്പിച്ചു അവള്‍ കൂടുകാരികളുടെ നേര്‍ക് തിരിന്ഹു .....
ഫോം പിടിച്ചു ന്ഹാന്‍ ആകെ ആശയകുഴപതിലായി ........
ഇനിയും ന്ഹാന്‍ അവിടെ നിന്നാല്‍ കരന്ഹുപോവും എന്നെനിക്കു മനസ്സിലായി.......അവളുടെ എസ് എസ് എല്‍ സി  പുസ്തകവുമായി ന്ഹാന്‍ വരാന്തയിലേക്ക്‌ പോയി....വിറയ്ക്കുന്ന കൈകളാല്‍ അത് പൂരിപ്പിച്ചു ന്ഹാന്‍ അതവള്‍ക്  കൊടുത്തു.........
അപ്പോഴും എന്റെ തലചോരിനകത്തു   ഒരു ആറ്റം ........അതിന്റെ ചുറ്റും കുറെ അധികം  ഇലക്ട്രോണുകള്‍ ..........നിശ്ചിത പാതയിലല്ലാതെ.കറങ്ങികൊണ്ടിരുന്നു............   
 

   

Sunday 13 February 2011

പ്രണയം
ഇഴയുകയാണ്
സര്‍പ്പമായി തന്റെ
പ്രണയിനിയെ
കാമിച്ചു........
പ്രനയതിലവല്‍
വാഴ്ത്ത പെട്ടവല്‍ ആയി
ഒടുക്കം
നീ
"പിഴയാണെന്ന് ചൊല്ലി പിരിന്ഹു"
വീണ്ടു മവന്‍
ഇഴയുകയാണ്........
അടുത്ത കാമപൂര്തികായി.....

RAATHRI MAZHA

അകലെ നനുത്ത മഴയുടെ വരവോതി കൊണ്ട് ഒരു കാറ്റ് എന്നെ വന് തലോടി .
നല്ല സുഖമില്ലാത്തത്‌ കൊണ്ടാവാം വല്ലാതെ കുളിര് തോന്നി.കാലില്‍ സൂചി കുത്തുന്ന പോലത്തെ വേദന. ..........ഇടയ്ക്കു വീശിയ മിന്നലില്‍ മുന്നില്‍ നില്‍ക്കുന്ന പൂമാരത്തെ പകലെന്ന പോലെ കാണിച്ചു.....
അതില്‍ ഒരു കാക്ക കൂടുണ്ടയിരുന്നല്ലോ......നല്ല മഴ പെയ്തു തുടങ്ങി....കാക്ക കുന്ഹുങ്ങള്‍.....ഇന്നലെയും കണ്ടതാണ് ........അതിനകതുണ്ട്.....
         എത്ര നേര മായി കരണ്ട് പോയിട്ട്.....അകത്തിരിക്കാന്‍ പറ്റുന്നില്ല....ആസ്തമ.....ഈ അടുത്ത കാലത്തായി കുറച്ചധികമാന്.....ജോലി സ്ഥലത്തെ........പൊടി പടലങ്ങള്‍ നിറഞ്ഹ സാഹചര്യം.....അസുഖം വല്ലാതെ അധികരിക്കുന്നു........
        പാണ്ടോകെ എന്ത് പേടി
ആയിരുന്നു രാത്രി ഒറ്റയ്കിരിക്കാന്‍......ഫെരോകെ പുഴയിലെകാണ്....ലിസ്സ ........തന്റെ കാമുകനെ കൊണ്ട് പോയത്....  അത് പോലെ എന്നെ എന്നാണ് മരണം പുല്കുക.........പെട്ടന്ന് വരുമോ..
"മോനെ"..........അമ്മയന്നു
"കാപി കുടിച്ചോ ചൂടാരണ്ട " പരീക്ഷ ആയാല്‍ അമ്മ ഇങ്ങിനെയ
വലിവിന്റെ അസുഖമൊന്നും പ്രശ്നമല്ല .........
നാളത്തെ പരീക്ഷ ഇത്തിരി കട്ടിയ..... പാസായാല്‍ മതിയായിരുന്നു
"മോനെ ".........അമ്മ വീണ്ടും വിളി തുടങ്ങി.
കണ്ണുകള്‍ തുറന്ന ന്ഹാന്‍ കണ്ടത്........മഴയത് കിടക്കുന്ന  എന്നെ അയല്‍വാസി ആയ ഏട്ടന്‍ പോകിയെടുക്കുന്നതാണ്.
"കാറിന്റെ വെളിച്ചത്തില്‍ പെട്ടന്നാണ് ന്ഹാന്‍ കണ്ടത്........
ആരോ വേസ്റ്റ് കൊണ്ട് ഇട്ടതായിരിക്കും എന്ന് ന്ഹാന്‍ ആദ്യം കരുതി....ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരാള്.....കാറിനടിയിപെടാന്ഹത്  ഭാഗ്യം....അങ്ങിനെ ആയിരുന്നെങ്കില്‍ എന്റെ ഗതി എന്താവുമായിരുന്നു........."
"ഇന്നലെ നല്ല പനി ഉണ്ടായിരുന്നു.........ഇടക്കെപ്പോഴോ.കരണ്ട് പോയപ്പോള്‍ ന്ഹാന്‍ ഒന്ന് മയങ്ങി പോയി"...ഭാര്യാണ്‌.........ന്നാലും ഈ മഴയത്ത്‌.........എന്റീശ്വരാ....അവള്‍ നനഞ്ഹു കുതിര്‍ന്ന എന്റെ തല തുടച്ചു കൊണ്ട് പിറ് പിറുത്തു..............
അമ്മ എപ്പൊഴും ഇങ്ങിനെയ...എന്റെ തല മുടിക്കിടയിലൂടെ വിരലുകള്‍ ഓടിച്ചു ഓരോ കഥകള്‍ പ്രന്ഹു തരും......ഇന്ന്പ്പോ....ഇരയിമ്മന്‍ തമ്പിയുടെ താരാട്ട്...
"ഓമന തിങ്കള്‍ കിടാവോ.....
നല്ല കൊമാല താമര പൂവോ.............."
ഉറക്കം വീണ്ടും എന്നെ തലോടി........ 

Saturday 12 February 2011

EEYAAM PAATTAKAL

"എടാ ആ  ലൈറ്റ്  ഒഫ്ഫക്കിക്കള്".........അമ്മയാണ്
"പാറ്റ  പോടിന്ഹിട്ടുണ്ട്.....ആ വെളക്കൊന്നു കതിച്ചേ "
കേള്കേണ്ട താമസം വിളക്കിനായി ന്ഹാന്‍ അടുക്കളയിലേക്കോടി
അപ്പോഴേക്കും ഏട്ടന്‍ വിളക്കു കൈവശപെടുത്തിയിരുന്നു........
എനിക്കാകെ സങ്കടമായി....
"അമ്മെ" ന്ഹാന്‍ കള്ളകരച്ചില്‍ ഇറക്കി.....
ഇരുളായത് കൊണ്ട് അമ്മ ഒന്ന് കാണുന്നില്ല
അപ്പോഴേക്കും പിന്ഹാനവും തീപെട്ടിയും ന്ഹാന്‍  കൈക്കലാക്കി
നടുമുറ്റതായി ന്ഹാന്‍  പാത്രം വച്ചു ,അതില്‍  വിളക്കു കത്തിച്ചു വച്ചു.
എന്റെ കൈകളിലേക്ക് എവിടുന്നനെന്നറിയില്ല
ഒരു പറ്റം പാറ്റകള്‍ പറന്നു വന്നു,
ഓരോന്നും തീയെ ഉമ്മ വച്ചു താഴെ പാത്രത്തിലെ
വെള്ളത്തിലേക്ക്‌ വീണു
ചിറകുകകള്‍ കരിഞ്ഹു,കൊഴിഞ്ഹ
ഓരോന്നും ചത്തു  മലച്ചു ........ 
എന്റെ കണ്ണില്‍ നിന്നും   കണ്ണീര്‍
താഴേക്കു പതിച്ചു.....
ഇരുളില്‍  നിന്നും ഒരു രാക്ഷസന്‍  അട്ടഹസ്സിചെന്നെ നോക്കി...
ന്ഹാന്‍  പേടിച്ചു..."അമ്മെ................"
ബോധം വന്നപ്പോള്‍ കണ്ടത്..ഏട്ടന്‍ കരയുന്നതാണ്....
"നിന്നോട് ന്ഹാന്‍ എപ്പൊഴും പറയുന്നതാണ്.....ഇരുട്ടത്ത്‌ കുട്ടിയെ  പേടിപ്പികരുത് എന്ന് "
ഏട്ടനെ മുട്ട് കാലില്‍ നിര്‍ത്തിയിരിക്കയാണ്  അച്ഛന്‍
" അവനു ഇന്ന് ഒന്നും തിന്നാന്‍ കൊടുക്കണ്ട....."
അച്ഛന്‍ കലി തുള്ളുകയായിരുന്നു.......
'"തക്ക സമയത്ത് ആശുപത്രിയില്‍  എത്തിച്ചത് കൊണ്ട് കുട്ടി രക്ഷ പെട്ട്"
"എല്ലാരും  പോയി കിടന്നോരങ്ങിക്കോ ,അവന്‍ അവിടത്തന്നെ നിക്കട്ടെ......"
അച്ഛന്‍ ലൈറ്റ്  കെടുത്തി,ന്ഹങ്ങള്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നു...
 രാത്രിയില്‍  അപ്പോഴും അമ്മയുടെ കരച്ചില്‍ നിന്നിട്ടില്ല........
"എന്റെ കുട്ടി........"അമ്മ തേങ്ങുകയാണ്......
രാവിലെ ......ഉണര്‍ന്നപ്പോള്‍ വീട്ടില്‍ ആകെ ബഹളം ....
ഏട്ടനെ കാണുന്നില്ല.............ന്ഹാന്‍ ഒന്ന് ന്ഹെട്ടി....
"ന്ഹാന്‍ വെറുതെ ഒരു തമാശ കാനിച്ച്ത്ല്ലേ.........."ഇന്നലെ മുട്ടില്‍ നിന്ന് കൊണ്ടവന്‍
എന്നോട് പറഞ്ഹിരുന്നു......
അമ്മയുടെ  മറവില്‍ നിന്നും ന്ഹാന്‍ അത് കേട്ടിരുന്നു....
"നോക്കിക്കോ  ഇനി എന്നെ കാണില്ല......"അവന്റെ കണ്ണില്‍ എന്നോടുള്ള ദേഷ്യം കാണാമായിരുന്നു.........
ന്ഹാന്‍ മുറ്റത്തെ കിനരിനടുതെക്ക് ഓടിച്ചെന്നു.....അതാ.....കിണറില്‍ ഏട്ടന്‍
കമിഴ്ന്നാണ് കിടക്കുന്നത്........"അമ്മെ........"ന്ഹാന്‍ ആര്‍ത്തു.....
ഇയ്യാം പട്ടയുടെ ചിരകുക്കള്‍ പോലെ അവന്റെ കൈകളും.....കാലുകളും
കിണറിലെ വെള്ളത്തില്‍ തിളങ്ങുന്നുടയിരുന്നു.....

      

Sunday 6 February 2011

TRAINIL MAANA BHANGATHINIRAYAYA........MOLKU

ഒരു നെടു നീളന്‍  വണ്ടി
കരിതുപ്പി
പുകതുപ്പി പായുന്നു .....
ശീല്കാര നാദത്തില്‍
റെയില്‍ പാളങ്ങളില്‍
കരിങ്കല്‍  ചീളുകള്‍ക്കിടയില്‍ ‍ 
എന്റെ മുറിപ്പാടുകളിലവാന്‍
കരി നാഗമായ്
ഇഴയവെ . ....... . 
ചെന്നായയായു   കടിച്ചു കീറവേ
എന്റെ നിലവിളി ആരുകേള്‍ക്കാന്‍ ..
കൈകള്‍ കുടന്ഹു ന്ഹാന്‍ ...
തെറിച്ചതെന്‍ അച്ഛന്റെ
അരിഷ്ടകുപ്പി ......
കരിങ്കല്‍  ചീളുകളില്‍
ഓടുവാനവാതെ.......    
ബോധമറ്റിരുന്നെങ്കില്‍ ........
ഒരു വേള ന്ഹാന്‍ കൊതിച്ചു .......
സാക്ഷര കേരളമേ .......
കരിതുപ്പി...കൂകിവിളിച്ചു നീ
അകന്നില്ലേ........
ഇവിടെ ഈ കേരളത്തില്‍
ഒരു പെണ്ണായി പിറകാതിരുന്നെങ്കില്‍. 
സൌമ്യമാം .........ഒരു ദീപ മണന്ഹു
സാമ്യ മില്ലാതൊരു ലോകത്തിലേക്ക്‌
വേദനകളെല്ലാം മറന്നു നീ പോക
മകളെ........
നിന്റെ കാല്‍കളില്‍ അര്പിക്കട്ടെ
ന്ഹനെന്റെ കണ്ണ് നീര്‍ പൂക്കള്‍     

AALOLAMEN MAANASAM


തീരം തിരയുന്ന  തിരകളില്‍
ആലോല മാടുന്ന വഞ്ചിയില്‍
ആലോല മാടുന്നെന്‍ മാനസം 
ദിക്കറിയാതെ........ നേരറിയാതെ

PRANAYA PANI

പനിയുടെ തീക്ഷനതയില്‍
മയങ്ങികിടന്ന ന്ഹാന്‍ എന്റെ പ്രണയിനിയെ
കാത്തിരുന്നു...........
ഹോമാകുന്ടത്തില്‍ നടുവില്‍ ന്ഹാന്‍ എരിയുകയാണ്
ചൂട് വക വെക്കാതെ അവള്‍്‍ എത്തി.....
എന്നത്തേയും പോലെ എന്നെ ആശ്ലേ ഷിച്ചു

പനിയാല്‍ പൊള്ളുന്ന ആ നെറ്റിയില്‍ ഒരു നനഞ്ഞ ചുംബനം ചേര്‍ത്ത്  വച്ചു  
ഹോമോ കുണ്ടാതിലെ തീയില്‍ ന്ഹങ്ങള്‍ ആലിംഗാനബദ്ധരായി.......
പൊള്ളുന്ന പനിയിലും 
 ഉരുകാതെ  ഉരുകി  അവള്‍ ‍ അടുത്തിരുന്നു
 ഉരുകി ഒളിക്കിന്ന  നെയ്യായു
 
പ്രണയം........
പത്ര മാട്ടുള്ള
 തന്കമായു........എന്റെ ഹൃദയം 
മുഴുവന്‍ പടര്‍ന്നു..

SWAPNA RAAVU

എന്റെ  ഒരു സ്വപ്നരാവ്‌....
ആറ്റികുറുക്കിയ ഒരു നീലരാവ്‌...
മഴയൊഴിഞ്ഞു മരം പെയ്യുന്ന രാത്രിയില്‍, കരിനീല വാനില്‍
നിന്നെ പോലെ ജ്വലിയ്ക്കുന്ന നിലാവുണ്ടായിരുന്നു..
കാലങ്ങളായി കാത്തിരുന്ന നിമിഷങ്ങള്‍...
ആദ്യചുംബനത്തിന്റെ ആകസ്മികതയില്‍, ഇളനീരിന്റെ ഗന്ധം പരന്നോഴുകുന്നതും
ചുണ്ടുകള്‍ മണിച്ചിത്രതാഴായി ബന്ധിക്കപ്പെടുന്നതും
വിരലുകള്‍ ഒരു തംബുരുവിലെന്ന പോലെ ഉടലില്‍ സംഗീതമായോഴുകുന്നതും
ഒരു പുലര്‍കാല സ്വപ്നത്തില്‍ ഞാനുമറിഞ്ഞു..
സ്നേഹഭാവങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലായിരുന്നു..
പ്രണയം മതിയാകാതെ..,പിന്നേയും കൊക്കുരുമ്മി.. ചിറകിട്ടടിച്ച്‌....
ജലം വാര്‍ന്ന മത്സ്യം പോലെ പിടഞ്ഞ്.....
ഒരു രാവ്‌ മുഴുവന്‍ നിറഞ്ഞാടിയിട്ടും,നിന്‍ നെഞ്ചിലെ ചൂട് മുഴുവനായ്
എന്നിലെയ്ക്കാവാഹിച്ചിട്ടും,മതിയാകാതെ..... ..നാം വിടപറയുന്നു...
വീണ്ടും ഒരു വരവിനായി...
കാറും കോളും ഇടിയും മിന്നലും
നിറയുന്ന ഒരു രാത്രിയ്ക്കായി...

PREMAM

പ്രണയ ആര്‍ദ്രമാം നിമിഷങ്ങളില്‍ 
പ്രണയ ഗീതികള്‍  പാടാം
പ്രണയമഴയായ് പെയ്തിറങ്ങാം പ്രിയമുള്ളതെല്ലാം കൈമാറാം.

AMMA NILAAVU

‍ഈ നീലരാവില്‍ എവിടെനിന്നോ ഒഴുകി വരുന്ന താരാട്ട്
നീലാവിന്‍ നനവോട് കൂടിയ താരാട്ട് ,മന്ഹിന്റെ തണുപ്പില്‍ നിന്റെ സ്നേഹം
എന്നെ വീണ്ടും കൊതിപ്പിക്കുന്നു
ഇത്തിരി നേരം ഒന്ന്  മയങ്ങാന്‍
കാണാകയങ്ങളില്‍ പോയ്‌ മറന്ഹനിന്‍
സ്നേഹതലോടല്‍ ഓര്‍ത്തു.......... മയങ്ങാന്‍
സത്യമായും എനിയ്ക്കൊരു പൂച്ചക്കുട്ടിയാകാന്‍ തോന്നുന്നു...
നിലാവിന്റെ കൈകള്‍ ഭൂമിയെ താലോലിയ്ക്കുന്നത് പോലെ,നിന്റെ  ആ നേര്‍ത്ത തലോടലിന്റെ സുഖത്തില്‍ പതുങ്ങി, കുറുങ്ങി, മൃദുലമായ  ശരീരത്തിന്റെ ഊഷ്മളതയിലെയ്ക്ക് ചേര്‍ന്ന് കിടക്കുന്ന ഒരു വെറും കുന്ഹായു ....
ആ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും പാറിവരുന്ന താരാട്ടിന്റെ ഈണം ഞാനിതാ ഇപ്പോഴും ശ്രവിയ്ക്കുന്നു....
ആ ഈണത്തില്‍, നഷ്ടമായ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മയില്‍ ഹൃദയം നനയുകയാണ്‌....
കാരണം, അമ്മിന്ഹ പാല്‍  നുനന്ഹു കൊതി തീര്‍ത്ത ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്.. അതായിരിയ്ക്കാം ആ താരാട്ട് എന്നില്‍ ഒരു നനവായി  പടരുന്നത്‌ 



KARIVANDU.............................

മനസ്സിന്‍ താമര പൊയ്കയിലൊരു
സ്വര്‍ണതമാര വിരിഞ്ഹു
കാറ്റിന്റെ കൈകളിലലോല മാടി
നീയെന്നെ മാടി വിളിച്ചു

"
മധുകണം നുകരുവാന്‍ പോരുന്നോ
താമര പൂക്കളാല്‍ തീര്‍ത്ത മാല ന്ഹാന്‍ അണിയികാം
നിന്‍ മാറില്‍ "
ഈ കരിമാടി കുട്ടന് വേണ്ടത്
നിന്‍ തേന്‍ കനം തന്നെ
പകരം നീ

"
മറക്കുക" നിന്‍ ദേവനെ ,,,,,,,
സൂര്യദേവനെ
ഒരു രാത്രിയെങ്കിലും
നിന്‍ സ്വര്‍ണ ദലങ്ങളില
മര്‍ന്നു ന്ഹാന്‍
മധു നുകരട്ടെ

NAKSHTHRAM

അന്ന്
പ്രണയ രാവില്‍
നീ എന്നോട് ചൊല്ലി
ആകാശത്ത്
നക്ഷത്രങ്ങള്‍ കണ്ണിരുക്കുന്നു
നിന്റെ നാണം
നിലാവില്‍ തെളിന്ഹു ........
ന്ഹാനും ഒരിക്കല്‍ ആകാശത്ത്
നക്ഷത്രമാവും
നീ വരും വരെ
ന്ഹാന്‍ നിന്നെയും
കാത്തു കാത്തിരിക്കും

PRANAYA NADHIKU ............

എന്‍ പ്രണയനദി..,നീ ഒന്നറിയുക,ഞാനൊരു സാഗരമല്ല..
ജലതരംഗങ്ങള്‍ ഉള്ളില്‍ സംഗീതം പോഴിയ്ക്കുന്നതും കേട്ട് അലസമായി മയങ്ങുന്ന ഒരു ചെറുതടാകം പോലുമല്ല..
ഒരു മരുഭൂവാണ് ഞാന്‍...
ജന്മാന്തരങ്ങല്‍ക്കപ്പുറം എന്നില്‍ നിന്നും വാര്‍ന്നുപോയ ജലധിയുടെ ഓര്‍മയില്‍ ഉള്ളിലൊരു നോവും ഒളിപ്പിച്ചു,സ്വപ്നസ്ഥലികളില്‍ നഷ്ടബോധം ഉണര്‍ത്തുന്ന ഒരു തിരയിളക്കത്തിനും കാതോര്‍ത്തു,ഈ പൊള്ളുന്ന ആത്മാവിനെ തൊടാന്‍ ഒരു നനവ്‌ എങ്ങോ പിടഞ്ഞുണരുന്നതും കാത്തു,കനക്കുന്ന ഏകാന്തതയില്‍ അശാന്തം പിടയുന്ന ഒരു മരുഭൂവ്....
അത് കൊണ്ട്, എന്‍ പ്രണയമേ..,നീ ഇങ്ങോട്ട് തന്നെ ഒഴുകുക...
നിന്‍ കാല്‍വഴികളിലെ കല്ലും മരവും കടപുഴക്കിയെറിഞ്ഞു
ഒരു ചെറു  നീരുരവയായു 
  എന്റെ ആത്മാവിലെയ്ക്ക് ഒഴുകുക

വയ്യ..., ഇനിയുമെനിയ്ക്ക് വയ്യ...
കാറ്റിന്‍ കൈകളാല്‍ നിന്നെയും തേടി ദിക്കുകളെട്ടും അലയാന്‍....

PRANAYA NADHI

ഒരു
പ്രണയ നദി കൂടി പിറന്നു
കല്ലാണ്
എന്ന് നീ കളിയാകി ചൊല്ലാറുള്ള
എന്‍ ഹൃദയത്തില്‍ നിന്ന്
നിന്റെ
മിഴികലാവുന്ന പ്രണയ സാഗരത്തില്‍
അലിയുവാന്‍ ........
ഒഴുകട്ടെ ന്ഹാണീ
കാടും മേടും താണ്ടി
നിന്റെ ഹൃദയസാഗരതിലേക്കു .....
ഒരു വന്‍ തിരയായ്‌ സഖി
നീ എന്നെ
പുണരൂ......